Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announced

സര്‍ക്കാരിന്‍റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്നും മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യോത്പാദനത്തിന് അനുമതി നല്‍കരുത്. മദ്യത്തിന്‍റെ വീര്യം ഘട്ടംഘട്ടമായി കുറച്ച് സമ്പൂര്‍ണ മദ്യനിരോധനമെന്ന യുഡിഎഫിന്‍റെ മാനിഫെസ്റ്റോയോടും എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ മദ്യനയത്തോടും കൂറുപുലര്‍ത്തുന്നതാകണം പുതിയ മദ്യനയം. മാരക ലഹരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമ്പോഴും മദ്യവും ലഹരിവസ്തുവാണെന്നുള്ള കാര്യം വിസ്മരിക്കരുത്.

തൂഫാന്‍ വാറിയർമാരെ നിശ്ചയിക്കുന്നതില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തകരോട് അയിത്തം കല്പിക്കുന്നത് വിരോധാഭാസമാണ്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ റിസോഴ്‌സ് ടീമിനെ കൂട്ടിച്ചേര്‍ക്കണം. ലഹരിക്കെതിരേയുള്ള നീക്കത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ഗുണ്ടകളെയും മദ്യപരെയും മദ്യം വിളമ്പുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലാരിവട്ടം പിഒസിയിൽ നടന്ന യോഗത്തിൽ, മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്‍റണി അറയ്ക്കല്‍, സി.എക്‌സ്. ബോണി, എ.ജെ. ഡിക്രൂസ്, വി.ഡി. രാജു, ആന്‍റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്‍, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

District News

വിജ്ഞാപനമായി, ഇനി പോരാട്ട ദിനങ്ങൾ

പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങി. ഇന്നലെ മുതൽ പത്രിക സമർപ്പിക്കാനാകുമായിരുന്നെങ്കിലും ആദ്യംദിനം ആരും എത്തിയില്ല.

അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 23. സൂക്ഷ്മ പരിശോധന 24 ന് നടക്കും. 26വരെ പിൻവലിക്കാം. മേയ് നാലിനാണ് വോട്ടെണ്ണൽ.

ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതെന്നതിനാൽ പ്രമുഖ രാഷ്‌ട്രീയകക്ഷികളുടെ സ്ഥാനാർഥി പ്രഖ്യാപനങ്ങൾ വരുന്നതേയുള്ളൂ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎയുടെ ആദ്യപട്ടികയിലും പത്തനംതിട്ട ജില്ലയിലെ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ക്രമീകരണങ്ങളും ആയി വരുന്നതേയുള്ളൂ.

മാതൃകാ പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന സ്ക്വാഡുകളുടെ രൂപീകരണം അടക്കം അടിയന്തരമായി നിയമിക്കേണ്ടതുണ്ട്. ഇതുൾപ്പെടെ വിവിധ കമ്മിറ്റികളുടെ രൂപീകരണം ആയിട്ടുണ്ട്. ചെലവ് പരിശോധനകൾക്കടക്കം സീനിയർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കും.

പട്ടികയിൽ 9,77,921 വോട്ടർമാർ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921.സ്ത്രീകള്‍ 5,09,792, പുരുഷന്‍മാര്‍ 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,14,575 പേര്‍. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564. വോട്ടർ‌പട്ടികയിൽ പേരു ചേർക്കുന്നതിന് ഇപ്പോഴും അവസരമുണ്ട്. സമഗ്ര വോട്ടർപരിഷ്കരണ നടപടികൾക്കുശേഷമുള്ള വോട്ടർപട്ടികയാണ് നിലവിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ ഇതോടെ കുറവുണ്ടായിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ വിവരങ്ങൾസമർപ്പിക്കണം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോസ്ഥരുടെ വിവരങ്ങൾ ഇന്നും നാളെയുമായി സമർപ്പിക്കാൻ ഓഫീസ് മേധാവികൾക്ക് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ട‌ർ നിർദേശം നൽകി.

തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയിട്ടുള്ള order.ceo.kerala.gov.in വെബ് പോർട്ടലിലൂടെയാണ് വിവരശേഖരണവും നിയമനവും നടക്കുന്നത്. ജീവനക്കാരുടെ വിവരം ശേഖരിക്കുന്നതും നിയമന ഉത്തരവുകൾ കൈമാറുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ മുഖേനെയാണ്.

കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ഓഫീസ് മേധാവികൾ തങ്ങളുടെ ഓഫീസിലെ സ്ഥാപനങ്ങളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും വിവരങ്ങൾ ഓർഡർ പോർട്ടലിൽ 18 ന് മുമ്പ് ചേർത്ത് പ്രിന്‍റ് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം.

വരണാധികാരികൾ

തിരുവല്ല - സുമിത് കുമാര്‍ താക്കൂർ, തിരുവല്ല സബ് കലക്ടർ- 9447114902
റാന്നി - റോസ്‌ന ഹൈദ്രോസ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ - 9495444735
ആറന്മുള- കെ.എസ്. അനില്‍കുമാർ, ആ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ - 8547025685
കോന്നി - ഡി.സി. ദിലീപ് കുമാർ, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ - 9447773695
അടൂര്‍ - എം. ബിപിന്‍ കുമാർ, റവന്യു ഡിവിഷണല്‍ ഓഫീസര്‍ - 9447799827.

Sports

ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇടം കൈയൻ സ്പിന്നർ വൈഷ്ണവി ശർമയും 17കാരിയായ വിക്കറ്റ് കീപ്പർ ജി. കമാലിനിയും ആദ്യമായി ഏകദിന ടീമിൽ ഇടം പിടിച്ചു. ഭാരതി ഫുൽമാലി ഒരിടവേളയ്ക്കു ശേഷം ട്വന്‍റി20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് ടീമിലും മലയാളി താരങ്ങൾക്ക് ഇടം പിടിക്കാനായില്ല.

ഏകദിന ടീമിൽ ഇടംപിടിച്ച ഹർലീൻ ഡിയോളിനെ ട്വന്‍റി20 ടീമിലേക്ക് പരിഗണിച്ചില്ല. വനിതാ പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനിടെയാണ് താരത്തെ ട്വന്‍റി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത്.

National

ബിഹാര്‍ അങ്കം കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് ന‌ടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.

243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്‌തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Latest News

Corehub Up